4/2/24

കാറ്റിൽ നിന്നൊരു പാട്ടു കേട്ടു പഠിച്ചിട്ടുണ്ട് .

 ഓർമ്മകൾ അടർന്നില്ലാതായ മരങ്ങൾ , സൂര്യനെചുംബിച്ച് , തീ വിഴുങ്ങിക്കാത്തിരുന്ന വിഷുപ്പൂമൊട്ടുകൾ ,

വിത്തിനുള്ളിൽ നിന്നേ സൂര്യനെ നുണഞ്ഞ പച്ച നാവുനീട്ടി , നിലാവിന്റെ വേരുകൾ കൊണ്ട് വീട്ടിലേക്കുള്ള വഴി തിരഞ്ഞുതിരഞ്ഞ് ,

നീ മഴ നനഞ്ഞുനനഞ്ഞു , ഒഴുകിയില്ലാതായൊരു പുഴയുടെ ഓർമവഴിയിൽനിന്നും ,

ചിതകൊളുത്തിനിന്ന പകലുകൾ കടന്ന് രാത്രി വരുന്നു.

ഒന്നും മിണ്ടിയില്ലെങ്കിലും എന്റെ അരികിലിരിക്കൂ ,

ഓർമ്മയിലെങ്കിലും എന്നെ പുണർന്നുചുംബിക്കൂ..
മഴയുടെ മരതക വിത്തിൽനിന്നും ,

വിത്തിനുള്ളിൽ നിന്നേ സൂര്യനെ നുണഞ്ഞ പച്ച നാവുനീട്ടി , നിലാവിന്റെ വേരുകൾ കൊണ്ട് വീട്ടിലേക്കുള്ള വഴി തിരഞ്ഞുതിരഞ്ഞ് ,

വിത്തിനുള്ളിൽ നിന്നേ സൂര്യനെ നുണഞ്ഞ പച്ച നാവുനീട്ടി , നിലാവിന്റെ വേരുകൾ കൊണ്ട് വീട്ടിലേക്കുള്ള വഴി തിരഞ്ഞുതിരഞ്ഞ് , നിന്നെക്കുറിച്ചുള്ള കവിതകൾ ഞാൻ കൂട്ടിയിട്ടു കത്തിക്കുന്നു .

എന്നെക്കണ്ടതിനു ശേഷം നീ കവിതകൾ ഇഷ്ടപ്പെടുന്നില്ല .

മഴ പെയ്യുന്നു .